Posts

Showing posts with the label People

From Darjeeling to Gangtok and to Subecha's home

Image
  “Do I need to take my passport to come to Sikkim?” I asked Subecha. It was a basic question that reflected my lack of prior knowledge before undertaking one of the most pristine memories in my travel diaries. I reached Gangtok on February 26, 2026, in a car that carried the nine of us from Darjeeling Chaurasta, aka the junction. I landed at Bagdogra Airport on February 23, 2026, and over the next three days, I fell in love with the people of Darjeeling. I also empathized with their daily struggles, which included working at tea gardens for as low as Rs 300. The Himalayan Zoo, as well as the Mountaineering Institute, were fascinating, and the museum offered a how-to guide on mountain climbing. I also bought a small backpack travel bag from there as a memory of that trip. However, I was a bit concerned about paying Rs 1,000 for the toy train joy ride. Despite that, it offered a round trip from Darjeeling Station to Ghoom Station. The fact that we travel by road while covering this ...

പ്രകാശം പരക്കട്ടെ, ഭക്ഷണം ജയിക്കട്ടെ!

Image
വീട്ടിലെ രുചിയോട് എല്ലാവർക്കുമെന്നപോലെ എനിക്കുമുണ്ട് പ്രത്യേകമായ താൽപ്പര്യം. അടുപ്പമുള്ളവരോട് ഒപ്പമിരുന്ന് അന്നമുണ്ണുമ്പോൾ വയറു പോലെ മനസ്സും തൃപ്തിയണയുന്നു. തീൻമേശയെ സ്വാദിഷ്ഠമാക്കുന്നത് വ്യത്യസ്തമായ വിഭവങ്ങൾ മാത്രമല്ല, അവ പങ്കിടുന്ന ആളുകൾ കൂടെയാണെന്ന് പലപ്പോഴും തോന്നാറുണ്ട്.  ഭക്ഷണം കഴിക്കുമ്പോൾ ഉപ്പോ എരിവോ പുളിയോ കൂടിയോ കുറഞ്ഞോ പോയാലും പരാതി പറയാതെ അവിടെയിരുന്ന് കഴിച്ചു തീർക്കുന്നതിന് കാരണം അത് തന്നെയാണ്. കിട്ടുന്ന ഭക്ഷണം ശാപ്പിട്ട് മുന്നോട്ട് പോകുന്നു.  കുട്ടിക്കാലത്ത് രുചിയുടെ പേരിൽ അമ്മൂമ്മയെ ഒന്നുരണ്ടു തവണ ബുദ്ധിമുട്ടിക്കേണ്ടതായി വന്നിട്ടുണ്ട്. ചുരുങ്ങിയ ചിലവിൽ ഒതുങ്ങി ജീവിക്കുന്ന പ്രകൃതമായത് കൊണ്ടാവാം  പൊതുവെ എല്ലാ ഭക്ഷണത്തോടും ഇണങ്ങിനിൽക്കാൻ സാധിക്കുന്നത്.  സസ്യാഹാരം ശീലിച്ചത് എന്‍റെ സ്വന്തം തീരുമാനമായിരുന്നു. 2010 ഫെബ്രുവരി 26. അന്നാണ് മുഴുവൻ-സമയ സസ്യാഹാരിയായി മാറിയത്. പണ്ട് എല്ലാവരെയും പോലെ ചിക്കൻ ഫ്രെയും ബീഫും കക്കായിറച്ചിയും ഒക്കെകഴിക്കുമായിരുന്നു. ഒമ്ലെട്ടും മീറ്റ് റോളും ബുൾസൈയും രുചിച്ചാണ് സ്കൂൾ കാലം ആഘോഷിച്ചത്.  ആദ്യമായി കഴിച...

ചിരിയുടെ നറുമുഖങ്ങൾ

Image
മനുഷ്യനെ മനുഷ്യനിലേക്ക് ചേർത്തു നിർത്തുന്ന പൊരുത്തങ്ങളിൽ ഒന്ന് തന്നെയാവുന്നു മുഖങ്ങൾ. നമ്മുടെ  ഉള്ളറകളെ ഒളിക്കാനും മറയ്ക്കാനും വേണ്ടിടത്ത് പ്രദർശിപ്പിക്കാനും സാധ്യതകളുള്ള മറ്റൊരു മനോമാധ്യമം ഉണ്ടാകുമോ? ഉണ്ടായാലും അത്  കണ്ണുകളിൽ പെടുമോ?  നമ്മൾ കണ്ടുമുട്ടുന്ന മനുഷ്യർ...അവരുടെ ഉയിരടയാളങ്ങൾ, അവർ സമ്മാനിച്ചു പോവുന്ന ഓർമ്മ --ഇവ എങ്ങനെ മനസ്സിൽ പതിയുന്നു എന്ന് ചിന്തിക്കാറുണ്ടോ?  നമ്മുടെ മുൻപിൽ ദിവസേന കടന്നുപോവുന്ന ആളുകളെ വേർതിരിക്കുന്ന ചുമതല ഏറ്റെടുക്കുന്നത് മുഖങ്ങളാണ്. ഓരോ മുഖവും അനേകം കഥകളുടെ കലവറകളാണ്. ആദ്യമാത്ര അവ തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ എല്ലാവർക്കും കഴിയില്ല. എങ്കിലും ചില മുഖങ്ങൾ മനസ്സിൽ കടന്നുകയറാറുണ്ട്. ഒരുപാട് സംസാരമോ തമ്മിൽ പങ്കുവെച്ച നിമിഷങ്ങളോ ഇല്ലാതെ അവരോട് അടുക്കാൻ ആ വിടർന്ന മുഖഭാവം മതിയാവും. അവരോട് കൂട്ട് കൂടാൻ ഭാഷാ വ്യത്യാസമോ പരിചയക്കുറവോ തടസ്സമായി വന്നില്ല. ഒരു ചിരിയോ നോട്ടമോ കൊണ്ട് ലോകത്തിൽ   നമ്മളെ അടയാളപ്പെടുത്താമെന്ന് പറഞ്ഞു പഠിപ്പിച്ച ചില മനുഷ്യരിലേക്ക് വീണ്ടുമൊന്ന് ഊളിയിടുന്നത് ഒരർഥത്തിൽ സ്വന്തമെന്ന് കരുതുന്ന പലതിലേക്കുമുള്ള ഒരു തിരിച്ച...

90 വയസിന്റെ ചെറുപ്പവുമായി ഭാരതിയമ്മ പോയി...

Image
വീട് നിറയെ പ്രകാശം നൽകിയ വിളക്ക് പെട്ടെന്നൊരുനാൾ അണഞ്ഞു പോവുമ്പോൾ  അന്തരീക്ഷം നിറയെ വേദനയും  നഷ്ടബോധവും നിറയുന്നു. പക്ഷെ ആ വിളക്ക് പകർന്ന വെളിച്ചം പലരിലൂടെ പല കൈകളിലേക്ക് പകർന്നുകൊണ്ടേയിരിക്കും.. പുളിവീട്ടിലെ പ്രിയപ്പെട്ട അമ്മൂമ്മ ചെറിയൊരു കാറ്റ് പോലെ ജൂൺ 27ന് വൈകുന്നേരം, ആരോടും പറയാതെ, പരിഭവമില്ലാതെ, പരാതിക്ക് ഇടംകൊടുക്കാതെ കടന്നുപോയി. അന്ത്യനാളുകളിൽ അമ്മുമ്മയുടെ അടുത്തുവന്നിരുന്ന് മെലിഞ്ഞ കൈകൾ  തലോടിയും പേര് ചൊല്ലിവിളിച്ചും വിശേഷങ്ങൾ പറഞ്ഞും കൂട്ടായെത്തിയവരോട്‌ കാര്യമായൊന്നും പറയാതെയാണ് യാത്രയായത്. ആരെയും കഷ്ടപ്പെടുത്താതെ ഇവിടം വിടാൻ ആഗ്രഹിച്ചയാൾ ഇവിടം വിട്ടപ്പോൾ ബുദ്ധിമുട്ടുണ്ടായത് എത്രയെത്ര ആളുകൾക്കാണ്! ഒരു വ്യക്തിയെ പോലും അൽപ്പമെങ്കിലും ബുദ്ധിമുട്ടിപ്പിക്കാതെ കടന്നുപോവുന്നത് അസംഭവ്യമായ സംഗതിയാണ്. അവർക്കൊരു ബുദ്ധിമുട്ടായി തോന്നിയാലും പരിചരിക്കുന്നവർ അങ്ങനെയാവില്ല കരുതുന്നത്. ചിലപ്പോൾ രക്ഷപെടില്ലെന്ന് അറിഞ്ഞിട്ടും നിരാശരാവാതെ നീട്ടുന്ന നിരന്തരമായ കരുതലിന്റെ പേരാവാം സ്നേഹം. തന്റെ മരണത്തെ സാധാരണ സംഭവമായി അവതരിപ്പിച്ച ഓർമ്മകൾ സമ്മാനിച്ചാണ് മടക്കം.  ന...

Miss and her motherly love

Image
She is a special person I encountered in life. We have known each other for over a decade.   A person of exuberant energy, wisdom, clarity and optimism , she is a guiding light for a lot of  teenagers and concerned parents in our district.  When we met first, miss was initially surprised and taken aback to see a student with decent marks joining the Humanities stream. Students considered Arts and Humanities stream to be the least preferable option in those years. I caught their immediate attention. There was one more student with outstanding marks in the Class X exam from our batch. Miss saw a potential future in us and moulded us that way.  Miss believed in forming personal rapport. Every student in miss's class   received individual attention and care regularly. At times, students used to make fun of miss for her  'overcaring' nature. However,  mi ss surprised her critics (academic and students) and persisted with her style of teaching. I en...

വെള്ളം കയറുന്ന നെൽപ്പാടങ്ങൾ

Image
കൃഷിയെ ജീവനോപാധിയായി കൊണ്ടുനടക്കുന്ന ആളുകളെ സംബന്ധിച്ചു  നമ്മൾ ഇപ്പോൾ കടന്നുപോവുന്ന നാളുകൾ കഷ്ടപ്പാടിന്റെയും, ഇല്ലായ്മയുടെയും, ദുരിതത്തിന്റെയും അടയാളപ്പെടുത്തലുകളാണ്. പല മാസങ്ങൾ നീണ്ട അധ്വാനത്തിന്റെ ഫലം ഇങ്ങനെ വെള്ളത്തിൽ മുങ്ങിപ്പോവുന്ന  ദുരവസ്ഥ ആർക്കാണ് സഹിക്കാൻ പറ്റുക? തങ്ങൾ നട്ടുനനച്ച വിളകൾ ചീയുന്നതു കാണുന്ന കാഴ്ച്ച ഏതൊരാളെയും ദുഖത്തിലാക്കും. ഈ കൊല്ലവും വളരെ വ്യാപകമായ കൃഷിനാശമാണ് കേരളത്തിൽ സംഭവിച്ചിരിക്കുന്നത്.  പ്രളയനാളിലെ നെട്ടോട്ടം   നമ്മുടെ നാട്ടിൽ സാമാന്യത്തിലധികമായി പെയ്ത മഴ മൂലം ഡാമുകൾ നിറഞ്ഞുകവിയാതെ പോവാൻ അവയുടെ ഷട്ടറുകൾ തുറന്നുവിടുകയും, അങ്ങനെ തുറന്നുവിട്ട വെള്ളം വിവിധ ജലാശയങ്ങളിൽ എത്തുകയും, അങ്ങനെ എത്തിയ ജലം സമീപപ്രദേശങ്ങളിൽ കയറുകയും അവിടെ നിന്ന് കൂടുതൽ പ്രദേശങ്ങളിലേക്ക് ഒഴുകുകയും ചെയ്‌തു. ഈ വെള്ളപ്പാച്ചിലിൽ പിടിച്ചുനിൽക്കാൻ നമ്മുടെ പാവം വിളകൾക്ക് എങ്ങനെ സാധിക്കും? ഇനിയെന്ത്? ഇൻഷുറൻസ് തുക ലഭിക്കാനുള്ള നെട്ടോട്ടത്തിൽ  കർഷകന്റെ  വലിയൊരു സമയം നഷ്ടപ്പെടാനാണ് സാധ്യത കാണുന്നത്. അങ്ങനെയാണ് ഇതുവരെയുള്ള അനുഭവം പഠിപ്പിക്കുന്നത്.  നെൽകൃഷിയു...

My Nightingale

Image
This is about *chechi.  In a house with no male presence and protection, chechi used to rely a lot on her loving and caring uncles. Her relatives admired her cheerfulness and singing skills. Audio cassettes were trending in those days. My father recorded her sweet voice and played it out in the mornings.  She always looked gorgeous and had a sweet touch of her own when talking about things. Her voice reverberates in my mind though it has been seven years since we met the last time. We used to play a lot during childhood. She and her two sisters were always game! Kulam kara, Saat (Hide n seek), Akku, Kutteem kolum painted a cool picture of our childhood years. Chechi mostly emerged the winner. We used to complain  that she is not allowing us to win!  We all grew old while she kept her cheerfulness intact. The last time we met,  she blamed me for not recognising her from a long distance. Sorry about my bad eyesight! We spent some good time. She said bye cheerfully...

Rocking Rose

Image
A gentle warning! This might end up as an abrupt piece. But let me try! Memories are incomplete without people. I love some of my people who have given me some special moments which I enjoyed in the past. I like when a good relationship develops subtly without noise. I feel secure when I am a part of such relationships. The speciality of such friendships is that we feel the same warmth despite not being in contact for quite long.    Isadora Duncan When I sat one day doing nothing on a quarantine evening, I happened to notice a rose flower which was blooming after a long interval. I looked at its tiny parts. I always loved flowers but never have I noticed it in close detail. Some people are beautiful like the rose flower. I know a couple of them and this is about my experiences with them.  The first friend is a tough woman with a fighting spirit. She is quite sensible and cheerful in nature. There is an inner strength which helps her in reacting sensibly to cha...