Posts

Showing posts from May, 2020

അൻപ് അല തല്ലുന്ന പുഴ

Image
"അൻപ് (സ്നേഹം) അല തല്ലുന്ന പുഴ, അതാണ് അമ്പലപ്പുഴ," അയൽക്കൂട്ട പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായ ജി പങ്കജാക്ഷക്കുറുപ്പിൻ്റെ വാക്കുകൾ ഈ നാടിന് നന്നായി യോജിക്കുന്നു. ആലപ്പുഴ ജില്ലയുടെ തെക്ക് 14 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് അമ്പലപ്പുഴ. ഞാൻ ജനിച്ചുവളർന്ന കഞ്ഞിപ്പാടത്ത് നിന്നും അമ്പലപ്പുഴയിലേക്ക് മൂന്നര കിലോമീറ്റർ ദൂരമാണ് ഉള്ളത്.  അമ്പലപ്പുഴ എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരിക പ്രസിദ്ധമായ അമ്പലപ്പുഴ പായസത്തിൻ്റെ രുചിയാണ്. പല നാടുകളിൽ നിന്നും ഭക്‌തർ എത്തുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ് തൃക്കൈവെണ്ണയും, പാൽപ്പായസവും. എന്താണ് ആ  രുചിയുടെ രഹസ്യം? അമ്പലത്തിലെ മണിക്കിണറിലെ വെള്ളമെന്ന് ചിലർ പറയുന്നു, രഹസ്യമായ പാചകരീതിയെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. എന്ത് തന്നെയായാലും പായസത്തിന് പെരുത്ത് ആരാധകരുണ്ട്. പായസം തയ്യാറാക്കാൻ ദിവസവും വേണ്ട പാലെത്തിക്കുന്നത് അവിടെ അടുത്ത് താമസിക്കുന്ന ക്ഷീരകർഷകരാണ്. രാവിലെ പതിനൊന്ന് മണി കഴിഞ്ഞാണ് പാൽപ്പായസവിതരണം. അതിമധുരമാണ് പായസത്തിനെ വേറിട്ട് നിർത്തുന്നത്. ചെമ്പാവരി അരിയുടെ തവിട്ട് കലർന്ന നിറമാണ്. ഒരു ഗ്ലാസ് കുടിച്...

We love you Jyothi

Image
I walked to the construction site. The new lecture hall is being set up from last year or so. My friends were waiting there. They shared a piece of news. Our initiative, EachOneTeachone is left with no children to teach on the campus. The news came unexpectedly to us. Perhaps we didn’t pay much attention when kids went to their native places. We were joyful they got enrolled in native schools run by the government where they’ll get more opportunities to learn. The construction site and people have a special affiliation to our initiative. It was the initial place where we began teaching. It formed roots while teaching here. It had become an evening routine for some of us to go there and see the children smiling.  Since January semester, Jyothi was the only child for teaching at the construction site. Other children were too small to teach. Jyothi maa as some of us call hails from a Telangana village, Ankilla in Mahabubnagar district. On March 3rd, Jyothi and parents moved to Shamsha...

എഴുത്തുപെട്ടി@ 100

Image
പരീക്ഷയിൽ മുഴുവൻ മാർക്ക് നേടുന്ന വിദ്യാർത്ഥി, സെഞ്ച്വറി നേടുന്ന ക്രിക്കറ്റ് താരം, ഒരു മില്യൺ വ്യൂസ് കിട്ടുന്ന സിനിമാഗാനം, ____ ശമ്പളം കിട്ടുന്ന തൊഴിലാളി, പിറന്നാൾ ആഘോഷിക്കുന്ന പ്രിയതാരം. ഇവരിൽ പൊതുവായ ഘടകം എന്താണെന്ന് ശ്രദ്ധിച്ചോ? നമ്പർ, അഥവാ എണ്ണക്കണക്ക്. സ്റ്റാറ്റിസ്റ്റീഷ്യന്മാർ പൊതുവെ പറയുന്ന ഒരു വാചകമുണ്ട് - 'അക്കങ്ങൾ കളവു പറയില്ല.' ആദ്യനോട്ടത്തിൽ വളരെ ശരിയെന്ന് തോന്നുന്ന ഒരു ചിന്തയാണത്.  അക്കങ്ങളെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വളച്ചൊടിക്കാൻ കഴിയും എന്ന് തിരിച്ചറിയാൻ അടുത്ത കാലത്തെ ജിഡിപി കണക്കുകൾ നോക്കിയാൽ മതിയാകും. രാജ്യത്തിൻ്റെ വളർച്ചാനിരക്ക് താഴാതെ പോകാൻ കണക്കെടുപ്പിൽ ചില വ്യത്യാസങ്ങൾ വരുത്തിച്ചേർത്തു. ആളുകളുടെ ജീവിതനിലവാരത്തിൽ കാര്യമായ മാറ്റം വരുത്താതെ രാജ്യം വളർച്ചയുടെ പാതയിലാണെന്ന് എഴുതിച്ചേർത്തു. പ്രതിമാസം കുറഞ്ഞത് അൻപതിനായിരം രൂപ വരുമാനമുള്ളവരാണ് ഇന്ത്യയിലെ മധ്യവർഗം എന്ന ധനമന്ത്രി നിർമ്മലയുടെ വാദവും, മൽസ്യത്തൊഴിലാളികൾ മധ്യവർഗവിഭാഗത്തിൽപെടുന്നത് മൂലം പ്രത്യേക പാക്കേജിന് അർഹരല്ല എന്ന വിലയിരുത്തലും വല്ലാതെ അത്ഭുതപ്പെടുത്തിയ ചില കണക്കുകളാണ്. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണല്...

Posing with celebrities

Image
We, ordinary humans, have a special curiosity towards celebrities and their private life. Media reports about their personal happenings are partly influenced by the reader/viewer interest. It reflects on the number of hits an article gets in cyberspace. As part of my media job, I got the chance to interact with some famous people. Before entering this field, my first big opportunity was to meet Dr APJ Abdul Kalam. It was the 15th of October, 2009, Kalam sir's birthday. Dr Kalam stayed at Alappuzha Guest House to take part in a school function. My uncle, who was a Sub Inspector asked me and my cousin sister to come along. I went with my autograph book. He signed it after giving a bright, broad smile. My uncle had arranged a cameraman. I disliked the idea of framing it and displaying in my house. I reasoned with my parents but they had other plans. When I was away from home, they got it framed. Whenever I go home, I still make a fuzz about it .  In 2013 International Film Festival...

നിറങ്ങൾ

Image
നമ്മുടെ ലോകത്ത് ആകെ കറുപ്പ്, വെളുപ്പ് എന്നീ രണ്ട് നിറങ്ങൾ മാത്രമാണെങ്കിൽ എങ്ങനെയിരിക്കും? സിനിമാസംവിധായകർ പറയും - "ജീവിതത്തിൻ്റെ കയ്പ്പൻ യാഥാർഥ്യങ്ങൾ സ്‌ക്രീനിൽ കാട്ടാൻ ബ്ളാക്ക് ആൻഡ് വൈറ്റിലും നല്ല നിറം വേറെയില്ല." ദുരിതങ്ങൾ മാത്രം നിറഞ്ഞതാണോ നമ്മുടെ ജീവിതം? പല അനുഭവങ്ങളുടെ കൂടിച്ചേരലാണ് നമ്മുടെ ഓരോ ദിനവും. അതുകൊണ്ട്, പല വർണ്ണങ്ങൾ ഉള്ളതാണ് അതിന് ഭംഗി.  കേവലം കാഴ്ചാപരമായ സുഖം മാത്രമാണോ നിറങ്ങൾ നൽകുന്നത്? അത് നമ്മളെ സൗന്ദര്യത്തെ തിരിച്ചറിയാൻ സഹായിക്കുന്നു. പ്രകൃതിയെ നാം അറിയുന്നത് നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് ആണല്ലോ. അവയിൽ കണ്ണ് കൊണ്ട് കാണുന്ന കാര്യങ്ങൾ (visual memory) മനസ്സിൽ കൂടുതൽ നാൾ നിൽക്കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. നിറമില്ലാത്ത പൂക്കളെ  നമ്മൾ നോക്കിനിന്നെന്നു വരുമോ? കാഴ്ച്ച കിട്ടിയവർക്ക് മാത്രമാണ് ഇതെല്ലാം ആസ്വദിക്കാൻ ആവുന്നത്. അന്ധത ഉള്ളവർക്ക് നിറമേതെന്ന് അറിയാൻ ഒരു വഴിയില്ല. കാഴ്ച്ച ഉള്ളത് വലിയ ഒരനുഗ്രഹമാണ്. നിങ്ങൾക്ക് പരസഹായമില്ലാതെ പല കാര്യങ്ങളും ചെയ്യാൻ പറ്റാതെപോകുമ്പോൾ, ഇരുട്ടിൽ വസ്തുവകകൾ പരതിനോക്കുമ്പോൾ,   നമുക്ക് കിട്ടിയ ഭാഗ്യത...

Suma

Image
"Anna can't speak good Telugu and I don't understand Hindi," little Suma told her friend Jyothi. It was not the first time I heard it from her. Sometimes in the past when I don't process what she said, she would put her arms on her hip and stare at me. She would say, "Meekku chepthe prayojanam lethu," (No use in telling you). But she would again come and repeat it. She was a 10-year-old young girl when we happened to spent time on the campus. Suma's mother and brother were among the construction workers for Zakir Hussain Lecture Hall Complex. Originally from Mahabubnagar, Suma came just before the summer vacations. Suma joined our educational programme, EachoneTeachone.She likes to dress up pretty well. A chatterbox, she teases you for some fun. Sometimes she insists on some things and be ready to fight with her because she would never give up. When we all go out for snacks, she would buy some extra for her brother and if some of her friends compl...

സംഘശക്തി

Image
ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് പരക്കെ അറിയപ്പെടുന്ന കേരളത്തിലെ പ്രസിദ്ധമായ കാലടിയിലാണ് ഈ സംഭവം നടക്കുന്നത്. മിന്നൽ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിന് ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങി അവിടെ ഒരു പള്ളി സെറ്റ് നിർമ്മിച്ചു. കോവിഡ് കാലത്ത് ഷൂട്ടിങ് നിയന്ത്രണം ആണല്ലോ. ആ സമയം മുതലാക്കി ആ സെറ്റ് അടിച്ചുതകർത്ത ശേഷം അതേപ്പറ്റി പേരും നമ്പറും സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യണമെങ്കിൽ അതിൻ്റെ പിന്നിലെ ആളുകൾ ചില്ലറക്കാരായിരിക്കില്ലല്ലോ. ഒരു വലതുപക്ഷ സംഘടനയുടെ നേതാക്കൾ എന്ന് പറയപ്പെടുന്ന ആളുകളാണ് 'ശിവൻ്റെ മണ്ണിൽ ഒരു പള്ളിക്ക് സ്ഥാനമില്ല' എന്നാഹ്വാനം ചെയ്‌തത്‌. കേരളത്തിൽ കഴിഞ്ഞ കുറെ നാളുകളായി വലതുപക്ഷവിശ്വാസികളുടെ എണ്ണം പെരുകുകയാണ്. നാടിനെപ്പറ്റിയുള്ള അഭിമാനങ്ങളിൽ ഒന്ന് ഇവിടെ പ്രകടമായ മതമൈത്രിയാണ്. ഓണവും, ക്രിസ്മസും, റംസാനും നമുക്ക് ഒന്നുപോലെയാണ്. എന്നാൽ, ആളുകളെ ഭിന്നിപ്പിച്ചു സംഘടനയെ വളർത്തുന്നതാണ് അവരുടെ രീതി. പണ്ട് ബ്രിട്ടീഷുകാർ ഹിന്ദുക്കളെയും, മുസ്ലീങ്ങളെയും അകറ്റാൻ ഉപയോഗിച്ച അതെ മാർഗ്ഗം.   സംവാദം   ഒരു സാധാരണ സംഘിയോട് തർക്കിക്കാൻ  പോയാൽ സമയനഷ്ടമല്ലാതെ കാര്യമായി ഒര...

Friends from UoH

Image
No place is complete without people and vice versa! Two years in a campus outside my comfort zone could not have been possible without them. We often realise the beauty of a moment after it becomes a memory. I created a few good memories thanks to those who stood beside me. When I talked to them, I understood myself a little more. I found where I was heading and what I was doing. All I did was keeping my eyes and ears open and tried not to judge anyone.  Let's call him A . He was one of the first persons I met on the campus. We socialised a lot in the first year on campus. In the second year, I often confined to myself but this guy was part of my secluded zone. We don't communicate much but we understand each other nicely. There is a silent bond between us. He is all set to find new shores but COVID is keeping him waiting.  N was a late entrant. She was facing an inner battle and we talked about it for several days. At the core, N is a strong woman who is rediscovering herse...

കഞ്ഞിപ്പാടത്തെ കാണാക്കാഴ്ചകൾ

Image
ഫോട്ടോ: നിതിൻ ശ്യാം  "അവന് കഞ്ഞിപ്പാടം എന്ന് പറഞ്ഞാൽ നൂറ് നാവാണ്." പണ്ടൊക്കെ ഒരു മൂലയ്ക്ക് ഒന്നും മിണ്ടാതെ ഇരുന്ന എന്നെ ഉഷാറാക്കാൻ കൂട്ടുകാർ കണ്ടെത്തിയ വഴിയാണ് കഞ്ഞിപ്പാടം ചർച്ചകൾ. പ്ലസ് ടു  കഴിയും വരെ കഞ്ഞിപ്പാടം വിട്ട് മറ്റെങ്ങും താമസം മാറി നിന്നിട്ടില്ല. അത് കഴിഞ്ഞാണ് പഠന/ ജോലി ആവശ്യങ്ങൾക്ക് മറ്റ് നഗരങ്ങളിൽ കഴിയേണ്ടി വന്നത്. ആലപ്പുഴ ജില്ലയിൽ അപ്പർകുട്ടനാട് മേഖലയിലാണ് ഞങ്ങളുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അൽപ്പം ശാന്തമായ ഗ്രാമാന്തരീക്ഷം ആസ്വദിക്കാൻ ഇഷ്ടമുള്ളവർക്ക് ഇവിടം അനുയോജ്യമാണ്. ഫോട്ടോ: നിതിൻ ശ്യാം                                                  ഗ്രാമത്തിന് ചുറ്റും വിശാലമായ പാടശേഖരങ്ങൾ. അവിടെ വിരുന്നിനെത്തുന്ന ദേശാടനക്കിളികൾ. നാട്ടിലെ ഒരു ചേച്ചി ഒരിക്കൽ ചോദിച്ചത് ഓർക്കുന്നു. "സൂര്യാസ്തമയം കാണാൻ എന്തിന് കന്യാകുമാരി വരെ പോകണം?" ശരിയാണ്. വൈകുന്നേരമായാൽ പടിഞ്ഞാറൻ ചക്രവാളത്തിന് ഒരു വാൻഗോഗ് പെയിന്റിങ്ങിൻ്റെ ചാരുതയാണ്. ഒരു ചുവന്ന പൊട്ട് പോലെ മറയുന...

Sujatha paid a bribe for ration

Image
Sujatha (name changed) looked vulnerable. The apartment people told her not to come because of the pandemic. She used to work as a maid in three houses before COVID 19 shattered her plans. A ‘madam’ provided Rs 2000 for her to survive these two months. She had a family to look after. Her husband, an irresponsible man busy chasing alcohol did not help her case either. When she heard the TS government is providing free ration to BPL households, she thought “This is a blessing. I can survive for the next two months without worrying the expenses.” Next day morning, she visited the shop. There was an unexpected twist. The ration shop owner in his nonchalant voice asked Sujatha for a bribe of Rs 100. “I am just taking a small amount. You should understand,” he must have said. But for Sujatha, it is not a small amount. She is surviving without a job and now forced to pay an extra amount to get what is her basic right. “It happened with me last year too. That was during Bathukamma free saree d...

ഹ്യൂമൻസ് ഓഫ് തിരുവനന്തപുരം

Image
തലസ്ഥാനനഗരികൾക്ക് ഒരു സവിശേഷതയുണ്ട്. പല നാടുകളിൽ നിന്ന് വന്ന ആളുകൾ അവിടെ ചേക്കേറും. അവരുടെ സ്വപ്നങ്ങൾക്കോ, ആഗ്രഹങ്ങൾക്കോ, യാഥാർഥ്യങ്ങൾക്കോ പുറകെയുള്ള പാച്ചിലിൽ ഇവിടെ കൂടണയുന്നതാണ്.  2011ൽ ജേർണലിസത്തിൽ ഡിഗ്രി ചെയ്യാനാണ് ഇവിടെ എത്തുന്നത്. അപ്പച്ചി ഇവിടെ സ്ഥിരതാമസം ആയിട്ട് കുറെ കൊല്ലങ്ങൾ കഴിഞ്ഞിരുന്നു. കോളേജ് ഹോസ്റ്റലിൽ അൽപ്പം ചിലവേറുമല്ലോയെന്ന് കരുതി ഇവാനിയോസ് കാമ്പസിന് അടുത്തുള്ള പ്രീമിയർ ഹോസ്റ്റലിലാണ് താമസം ആരംഭിച്ചത്.   പിന്നീടുള്ള മൂന്ന് വർഷക്കാലം അവിടെയാണ് കഴിഞ്ഞുകൂടിയത്. ഒരു പുതിയ നഗരത്തിൽ നിൽക്കുന്നതിൻ്റെ അപരിചിതത്വം കാര്യമായി ഇല്ലാതെ പോയത് ഇവിടെ നിന്ന് കിട്ടിയ സൗഹൃദങ്ങൾ കാരണമാണ്. ഒഴിവ് ദിവസങ്ങളിൽ കനകക്കുന്നിൽ കൂട്ടുകാർ കൂടും. അവിടെ ഓരോന്നും പറഞ്ഞു ഇങ്ങനെ ഇരിക്കും. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രധാന കേന്ദ്രമാണ് കനകക്കുന്ന്. പല പ്രധാന പരിപാടികളും ഇവിടെയാണ് നടത്താറുള്ളത്. മ്യൂസിയം, മൃഗശാല, പ്ലാനറ്റേറിയം, പാളയം പള്ളി, ജുമാ മസ്ജിദ്, സെൻട്രൽ ലൈബ്രറി, യൂണിവേഴ്‌സിറ്റി ലൈബ്രറി, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം - ഇതെല്ലാം കനകക്കുന്നിൻ്റെ  ചുറ്റുവട്ടത്താണ്. ചില വൈകുന്നേരങ...

Score freely on Facebook debates!

Image
Facebook is a medium that creates confusion among people like us! We feel happy and assured when we meet people with a similar mentality while discussing big topics. This sense of rejoicing is shortlived. We will be meeting people having opposing views and may face a tough time while arguing with them. It is good to expose yourself into diverse viewpoints. But sometimes you are forced to hear stuff that you never imagine.  "They are 'feminichis' (a derogatory word to describe the feminists). I am happy my family don't have any such women. They are the 'other' types," casually remarked an educated friend on social media. It pained me a bit. I never thought people like him can be so insensible and harsh on a crucial topic. I tried to 'advice' him this is not the way to speak. I realise one thing, It is tough to correct people who are close to you. Especially when you are someone who likes self-learning.  But, sometimes the thought that his life is ou...

വിദ്യാധരനും, ബാലചന്ദ്രനും

Image
"ബാലചന്ദ്രൻ എന്ന ഹിന്ദുവിന് ഫാത്തിമ എന്ന മുസ്‌ലിം സഹോദരി ഉള്ളത് എന്ന് മുതലാണ് ഒരു പ്രശ്നമായത് സാർ? പുലഭ്യം പറഞ്ഞതുകൊണ്ടോ, കൈയേറ്റം ചെയ്തതുകൊണ്ടോ  നിങ്ങൾക്കെന്നെ നിശ്ശബ്ദനാക്കാൻ പറ്റിയേക്കാം.  ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യത്തിലും, നീതിയിലും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ." രഞ്ജിത്ത് എഴുതി സംവിധാനം നിർവഹിച്ച മമ്മൂട്ടി ചിത്രം 'കൈയൊപ്പ്' എന്ന സിനിമയിലെ കണ്ണ് നനയിക്കുന്ന രംഗമാണ് സന്ദർഭം.  സിനിമ ഒരു വ്യവസായമാണ്. കാശെറിഞ്ഞു കാശുവാരുന്നവരാണ് ഇവിടെ ലാഭം വാരുക. എന്നാൽ, കുറഞ്ഞ മുടക്കുമുതലിൽ ലാഭ-നഷ്ടക്കണക്കുകളുടെ ഭാരം പേറാതെ റിലീസാവുന്ന സിനിമകളുണ്ട്. അവാർഡുകൾ ലഭിക്കുമ്പോൾ ചില ചിത്രങ്ങൾക്ക് മാധ്യമശ്രദ്ധ കിട്ടും. അപ്പോഴും കൊമേർഷ്യൽ വിജയം കൈവരിക്കാൻ പറ്റിയെന്ന് വരില്ല. സിനിമ ഉല്ലസിപ്പിക്കാൻ (entertain) ഉള്ള മാധ്യമമാണെന്ന് നമ്മൾ ചിന്തിക്കുന്നു. ജീവിതത്തോട് ചേർന്ന കഥകൾക്ക് തീയേറ്ററിൽ ആള് കൂടുന്ന സന്ദർഭങ്ങൾ കുറവാണ്.   എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് കൈയ്യൊപ്പ്. വളം കമ്പനിയിൽ ജോലി ചെയ്യുന്ന ബാലചന്ദ്രൻ എന്ന സർഗ്ഗശേഷിയുള്ള എഴുത്തുകാരൻ്റ...

Why I cannot accept caste system in India..

Image
She was a six-year-old girl. She came to the college with her father, a watchman. It was exam time and the floors were dirty. A few policemen were there. The girl, born in a low caste family was told to clean the floor as workers were unavailable. The police did not think it was their duty to make arrangements. This is one of the subtle ways in which caste works. Unless someone points out, we fail to realise its seriousness and become its followers.  India is a caste-sick nation. People are so accustomed to the inequalities in the system. Many are ready to follow it without an iota of doubt. People in the upper pyramid, ie the ones belonging to the dominant class have time and again exploited these people for serving their needs.  One need not have to explain the kind of inequalities prevalent in the name of caste. There is no rural-urban disparity here. A friend recently narrated an incident which happened in her husband's house. An old woman who does household chores was den...

വിശ്വാസി/അവിശ്വാസി

Image
ദൈവത്തെ മനസ്സിലാക്കാൻ ആത്മീയകാര്യങ്ങളിൽ വലിയ അറിവില്ലാത്ത ഒരുവൻ നടത്തുന്ന ശ്രമമാണ്. നമ്മൾ കണ്ടിട്ടില്ലാത്ത ഒന്നിനെ എങ്ങനെ വിശ്വസിക്കും? ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ ലോകത്തു പട്ടിണിയും, പരാധീനതകളും എന്തിന് തടയാതെ ഇരിക്കുന്നു? ദൈവം വിചാരിച്ചാൽ ഇവിടെ തിന്മകൾ ഇല്ലാതാവില്ലേ? ദൈവത്തെ എങ്ങനെയാണു കാണുക? പല സന്ദർഭങ്ങളിലായി നമ്മളിൽ പലരും ചോദിച്ചിട്ടുള്ള ചില കാര്യങ്ങളാണ്. ഇതിനു മതഗ്രന്ഥങ്ങൾ നൽകുന്ന ഉത്തരം ഏതാണ്ട് സമാനമാണ്. "ദൈവം ഈ ലോകത്തെ സൃഷ്ടിച്ചു. ഇവിടെയുള്ള സകലചരാചരങ്ങളിലും വസിക്കുന്നത് ദൈവമാണ്. അവയെ സ്നേഹിക്കുന്നത് ദൈവത്തെ സ്നേഹിക്കുന്നതിന് തുല്യമാണ്. ഇവിടെ നടക്കുന്ന പ്രശ്നങ്ങൾ പലതും നമ്മൾ തന്നെ വരുത്തിവെച്ചതാണ്. അതിനെ മറ്റൊരാൾ വന്നു പരിഹരിച്ചുകൊള്ളണം എന്ന് കരുതുന്നതിൽ വലിയ അർഥമില്ല. ഒരുമിച്ചു നിന്ന്, ഗ്രന്ഥങ്ങളിൽ പറയും പ്രകാരം/ പ്രവാചകർ കാട്ടിയ വഴി പിന്തുടർന്നാൽ ഈ പ്രശ്‍നങ്ങൾ കുറെയൊക്കെ ചെറുത്തുനിൽക്കാൻ നമുക്ക് കഴിയും. അതുപോലെ പുതിയ പ്രശ്നങ്ങൾ വരാതിരിക്കാനും അത് സഹായിക്കും."   ചോദ്യങ്ങൾ ചോദിക്കാത്ത മനുഷ്യർ  വിശ്വാസി/അവിശ്വാസി ആളുകളുടെ എണ്ണമെടുത്താൽ വിശ്വസികൾക്കാകും മുൻ‌തൂക്കം. എന്...