Posts

Showing posts from June, 2020

ഏകാന്തം

Image
ഒറ്റയ്ക്കിരിക്കുന്നത് ഇഷ്ടമാണോ? ജീവിതത്തിൽ നമ്മൾ ഒറ്റയ്ക്കാണ്. പല ഘട്ടങ്ങളിലായി തണലേകാൻ പലരും വരും. ഒരു സമയം കഴിയുമ്പോൾ അവർ നമ്മിൽ നിന്നകന്നു പോകും. എല്ലാവരുടെയും കാര്യമാണ് പറഞ്ഞത്. നമ്മെ വിട്ടുപോകാത്തത് ഒന്നുമാത്രമാണ്. നമ്മുടെ മനസ്സ്. കണ്ണാടിയിൽ നോക്കാതെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്.     മറ്റാരെക്കാലും നമ്മളെ അറിയുക നമ്മൾ തന്നെയാണ്. ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി ഒരുപാട് അലയേണ്ട കാര്യമില്ല. നമ്മളെ മനസ്സിലാക്കിയാൽ മറ്റെന്തും തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടില്ല. എങ്ങനെയാണ് സ്വയം അറിയുക? സംഗതി ലളിതമാണ്. നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെ ചെയ്തുതുടങ്ങുക. നമ്മളെ സംബന്ധിച്ച പ്രധാനകാര്യങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായം മാത്രം നോക്കാതെ നമ്മുടെ വീക്ഷണത്തിന് കൂടെ വില കൊടുക്കുക. മറ്റുള്ളവർ പറയുന്നത് നമ്മുടെ നല്ലതിന് വേണ്ടിയാവാം. പക്ഷെ, നമുക്ക് എന്താണ് ആവശ്യമെന്നത് നമുക്ക് തന്നെയാണ് മനസ്സിലാക്കാൻ കഴിയുക. മറ്റൊരു വ്യക്തിക്ക് അതറിയാൻ പരിമിതികളുണ്ട്. പല അഭിപ്രായങ്ങൾ കേട്ടതിന് ശേഷം മനസ്സിന് യുക്തിപരമായി ശരിയെന്ന് തോന്നുന്നത് ചെയ്യുക. അതിന് ആദ്യം ചെയ്യേണ്ടത് ആലോചിക്കാൻ അൽപ്പം സമയം മനസ്സിന് കൊടുക...

No money can buy you these richnesses!

Image
I played a Whatsapp game yesterday. A status asking 'what is your favourite memory with me' met with decent responses. Many of them associated with a student initiative we did together. While reading them, it took me back to those times.  Evening time in University of Hyderabad campus was dedicated to these children. We, some from the student community and children of construction labourers used to meet up at a waiting shed near the old SN School building. They came there to learn. We had promised their parents to take care of their interim studies. We tried what was best possible. It was never a one-way process. These children and their love towards us was an unforgettable experience.  I was their '____ anna'. They accepted me in a short span. My weakness in understanding Telugu and Hindi, two of their familiar languages was not an issue for them. I picked up as time progressed. Every evening, I used to go in front of their homes to call them for the sessions. Children...

നടത്തം

Image
സമയത്തെ തോൽപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ് നമ്മൾ! നൂറായിരം കാര്യങ്ങൾ നമ്മുടെ തലയിൽ ഓടിക്കൊണ്ടിരിക്കുകയായിരിക്കും. അതിനിടയിൽ നേരം കളയുന്ന ചില കാര്യങ്ങൾ വേണ്ടെന്ന് വെയ്ക്കുന്നത് നമ്മുടെ ശീലമാണ്.  നമുക്ക് ചുറ്റും സംഭവിക്കുന്ന കാഴ്ചകൾ നാം ശ്രദ്ധിക്കുന്നുണ്ടോ? അഥവാ ഇല്ലെന്നിരിക്കട്ടെ. നമുക്ക് എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ? ആ ദിവസം കാര്യമായി ഒന്നും സംഭവിക്കാതെ കടന്നുപോയെന്ന് വരാം. ഇങ്ങനെ പല ദിവസവും ആവർത്തിക്കുന്നു. അവസാനം ഓർമ്മിക്കാൻ ഒന്നുമൊന്നുമില്ലാതെ പോയാലോ? അങ്ങനെ കഴിയേണ്ടിവരുന്നത് അസ്വസ്‌ഥമായ കാര്യമാണ്. നമ്മുടെ ജീവിതം ഒരോട്ടമത്സരമല്ല. പല കാര്യങ്ങൾക്കും അതിന്റേതായ  താളവും, വേഗതയുമുണ്ട്. നടത്തം നമ്മളെ പഠിപ്പിക്കുന്നതും മറ്റൊന്നല്ല.  ചെറുപ്പകാലം മുതൽ ഒരുപാട് നടക്കുന്ന ശീലമുണ്ട്. പത്താമത്തെ വയസ്സിലാണ് ആദ്യമായി സൈക്കിൾ വാങ്ങുന്നത്. അത്രയും നാൾ വരെ സ്‌കൂളിൽ നടന്നാണ് പോയിരുന്നത്. നടന്നുപോകുമ്പോൾ നമ്മൾ സാധാരണഗതിയിൽ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും കൂടുതൽ വ്യക്തമാകുന്നു. നമുക്ക് ചിന്തിക്കാൻ സമയം കിട്ടുന്നു. ശരീരത്തിന് ചെറിയ വ്യായാമവും ലഭിക്കുന്നു. കൂട്ടുകാരുമൊത്തുള...

Soldiers and their selfless life

Image
Soldiers are the unlucky lot. They run a selfless life. They work to protect us. Family life is a luxury for them. We all have come across their life stories. But when? After they die. We stand shoulder to shoulder with the bereaved families. We feel it as a personal loss. We often heap praises on them for their bravery. There ends the story. He too will be forgotten unless on special occasions. It is not anyone's fault. But it is a reality.  Every army man is taught to live a detached and dedicated life. Detached from own family because everyone in the country is their own people. Dedication towards the nation because that is what makes their job complete. India lost 20 soldiers (figures on June 17) to Chinese attack. This was soon after an agreement was reached between two countries. Reportedly, China also lost several men. Both countries minced no words in condemning the attack.  A troop was cornered and attacked by the Chinese army. The army men as per orders were removing...

താടി വളർത്തുന്നവരോട്!

Image
ഒരു താടിയിൽ ഇത്ര പറയാൻ എന്തിരിക്കുന്നു? നിങ്ങൾക്ക് തോന്നാം. പക്ഷെ, കാര്യങ്ങൾ അത്ര ലളിതമല്ല. താടി വളർത്തുന്നത് ജോലിക്ക് ഭീഷണിയായ സംഭവങ്ങൾ വരെയുണ്ട്. ഇവിടെ തെലങ്കാനയിൽ ബാങ്ക് ഉദ്യോഗസ്ഥർ നീണ്ട താടിയുമായി വന്നാൽ നടപടി ഉറപ്പാണ്. ശബരിമല സീസണിൽ അൽപ്പം ഇളവ് നൽകുമെന്നത് ഒഴിച്ചാൽ മറ്റൊരു തരത്തിലും ഇത് അനുവദനീയമല്ല. "താടി വളർത്തുന്നതും, ചെറുതാക്കുന്നതും ഒരാളുടെ വ്യക്തിപരമായ ഇഷ്ടമല്ലേ?" കൂട്ടുകാരൻ നീണ്ട താടിയെ എതിർക്കുന്ന ആളാണ്. "അങ്ങനെ പറയാൻ പറ്റില്ല. നിങ്ങളുടെ ജോലിയിൽ ചില നിയമങ്ങൾ (റൂൾസ്) അനുസരിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്." "എൻ്റെ മുഖം എങ്ങനെയിരിക്കണമെന്ന് എന്തിന് കമ്പനി തീരുമാനിക്കണം? ഞാൻ ചെയ്യുന്ന ജോലി വിലയിരുത്തലല്ലേ അവർ ചെയ്യേണ്ടത്? വെറും 8 മണിക്കൂർ ഓഫീസിനായി ചിലവിടുന്ന നമ്മൾ മറ്റ് 16 മണിക്കൂറിലെ നമ്മുടെ രൂപം എന്തിനു മാറ്റണം?," ഞാൻ ചോദിച്ചു. "നിങ്ങൾ ബാങ്കിൽ ജോലിക്ക് ഇടപെടുന്നത് പല തരം കസ്റ്റമേഴ്‌സുമായാണ്. അവർ നിങ്ങളുടെ അപ്പിയറൻസ് നന്നായി ശ്രദ്ധിക്കും. താടി അലസതയുടെ പര്യായമാണ്.  ഒരു പ്രൊഫഷണൽ ഒരിക്കലും താടി വെച്ചുകൊണ്ട് ഓഫീസിൽ വരാൻ പാടില്ല. നിങ്ങൾ അങ്ങനെ വന്നാൽ...

The driving test

Image
Accept it or not! Exams and tests are part and parcel of our life. We write them because we are forced to clear them to take the next step. Our world is a place which values efficiency a lot. People here want to know how skilled you are before assigning you a task! Many of my readers might have already gone through the test. How were those days? My first encounter, a failed one happened in 2014. I was a final year degree student. I received a scholarship from the government. My hostel inmates were already going for the driving class. I also decided to join, but in a new place because it was cheaper. The initial days were challenging. I did not know a thing about car driving. I was not understanding what my boss was saying either. I got confused with the clutch, brake and accelerator. I also wondered, "how do we understand when it is time to change the gear?"  I gave my learning license test all the seriousness. I was appearing for MA admission exams. When I get free time, I u...

എൻ്റെ മരണം

Image
മരണത്തെപ്പറ്റി ഓർക്കാത്ത ആളുകൾ ചുരുക്കമായിരിക്കും. നമ്മൾ ജീവിക്കുന്ന ലോകത്തോട് യാത്ര പറഞ്ഞുപോയവരെ ഇനിയൊന്ന് കാണാൻ ആശിക്കുന്നവരും ഉണ്ടായിരിക്കാം. ചില വേർപാടുകൾ നമ്മെ കൊത്തിവലിക്കുന്നു. കോവിഡ് കാലത്ത് ഗർഭിണിയായ ഭാര്യയെ തനിച്ചാക്കി യാത്ര പോയ സാമൂഹികപ്രവർത്തകൻ നിതിൻ്റെ വേർപാട് അങ്ങനെയൊന്നാണ്.  മരണം ഒരു അനിവാര്യതയാണ്. നമ്മുടെ ജന്മദിനത്തിൽ നിന്ന് മരണത്തിലേക്കുള്ള ദൂരമാണ് ജീവിതം. ചിലർക്ക് അകാലമരണമാണ്. ജീവിച്ചിരിക്കെ അവർ മരിക്കുന്നു. നമ്മുടെ ഇഷ്ടങ്ങളെ, സ്വപ്നങ്ങളെ പണയപ്പെടുത്തി ഓരോ ദിവസവും തള്ളിനീക്കുന്ന ചിലർക്ക് മരണം മരുന്ന് പോലെ ഒരു പ്രതിവിധിയായി തോന്നിയേക്കാം. നമ്മളെ ഏറ്റവും ചിരിപ്പിച്ച പലരും ഉള്ളിൽ സങ്കടക്കടൽ പേറിയവരാണ്. പ്രശസ്ത നടൻ റോബിൻ വില്യംസ് ഇതിനൊരുദാഹരണമാണ്. ചിലയാളുകൾക്ക് തങ്ങളുടെ മരണം മുൻകൂട്ടി മനസ്സിലാക്കാൻ സാധിച്ചിരുന്നതായി പറയപ്പെടുന്നു. തനിക്ക് പോവാൻ സമയമായി എന്ന് ഉറപ്പാകുമ്പോൾ അവർ കൂടെയുള്ള ചിലരോട് അത് പറഞ്ഞിരുന്നു.  ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ!ഇപ്പോൾ എന്തിനാണ് ഈ കുറിപ്പ് എന്ന് തോന്നുന്നോ? മറ്റൊന്നുമല്ല, ആർക്കും, എപ്പോഴും സംഭവിക്കാൻ സാധ്യതയുള്ള ഒന്നിനെ വാക്കുകള...

Karuppi, Kaala and George Floyd

Image
Two of the characters are fictional but their oppressions are real. The other one is a living example of racist hatred in the country. What treads them together? They represent the colour black. They are symbolic fighters. Their aspirations are genuine. But their plight is saddening. Each of them paid a big price as they attempted to climb up the ladder.  Karuppi, a black dog is a character from a critically acclaimed movie Parierum Perumal. Karuppi was brutally killed. She was tied on a railway track by a contract killer. What did the poor creature do? It 'polluted' a pond that was reserved for upper caste people. This incident spark outrage in their minds. They chose the hard way of elimination, perhaps as a warning to her human companions! We all know what happened to George Floyd. Despite his tragic end, millions of people across the globe received a wake-up call. People patrolled the streets. #Blacklivesmatter started trending on social media. Celebrities like Darren Sammy...

മതത്തെ മുറുകെപ്പിടിക്കുന്നവർ

Image
Photo: Spreadshirt   മതം എന്ന ആശയത്തെ ഒരു വിശ്വാസത്തിനുള്ളിൽ നിന്ന് നോക്കിക്കാണാൻ പറ്റുന്നതിലും സങ്കീർണ്ണമായിരിക്കുന്നു. ഒരു വ്യക്തിയുടെ മുന്നോട്ടുള്ള യാത്രയിൽ പല ഘട്ടങ്ങളിലും മതം  ഇടപെടുന്നു.ചില കാര്യങ്ങളിൽ അയാളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ശക്തി മറ്റൊന്നല്ല. 2014ൽ പുതിയ കേന്ദ്ര സർക്കാർ ഇന്ത്യയിൽ ഭരണം സ്വന്തമാക്കിയ ശേഷം ഇവിടെ മതചിന്തകൾക്ക് വലിയ മാർക്കറ്റാണ്. ആളുകളിൽ എങ്ങനെയാണ് മതചിന്ത വളരുന്നത്? നമുക്ക് പരിശോധിക്കാം.  മതനേതാക്കൾ: ബാബാ രാംദേവ്, ജഗ്ഗി വാസുദേവ് എന്ന സദ്ഗുരു, രവിശങ്കർ, അമൃതാനന്ദമയി, പേരറിയാത്ത ഇസ്ലാം, ക്രിസ്റ്റ്യൻ മത പ്രഭാഷകർ ഇവരുടെയെല്ലാം പ്രഭാഷണങ്ങൾക്ക് ആളുകളുടെയിടയിൽ വലിയ സ്വാധീനമാണ്. ഇവരുടെ വാക്കുകൾക്ക് എന്തോ വലിയ ശക്തിയുള്ളതായി അവർ ധരിക്കുന്നു.  സാംസ്ക്കാരിക സംഘടനകൾ : വലതുപക്ഷ സംഘടനയായ RSS, VHP, ഇസ്ലാമിക പ്രസ്ഥാനമായ ജമായത്ത് പോലെയുള്ളവ അവരുടെ മതചിന്തകൾ ആളുകൾക്ക് പകർന്നുകൊടുക്കുന്നു. പല പരിപാടികൾ  സംഘടിപ്പിച്ചു അവരുടെ സംഘബലം തുറന്നുകാട്ടുന്നു.        രാഷ്രീയം: CAA വിരുദ്ധ പോരാട്ടം, ബാബ്‌റി മസ്ജിദ്-അയ...

Activism

Image
"Activists like you don't know a thing about this country or our problems. Look at this person/movement. They have done something good for society. That is called real empowerment. Why do you people go into the street and create ruckus?' This is an often repeated view we all come across from friends, peers and elders. It comes out as a reaction to the recent protests, both online and on the streets. These people assume that 'activists' do nothing constructive for society but simply divide it. Some of them call 'activists' attention-seeking. Is it true? No, it is not. Ask any activist. They will tell you that they are not seeking attention to themselves. They are urging you to look into the problem. But why isn't that happening? Probably because people are only looking at the person but not the idea. Then how is it justified to say they are attention-seeking people? We have hundreds of examples where activists are slammed for their choices. Most of the t...

സാമൂഹിക ജീവി

Image
'മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്'. ചെറിയ ക്ലാസ്സ് മുതൽ കേൾക്കുന്ന ഒരു നിരീക്ഷണമാണ്. ഒറ്റപ്പെടുന്നത്/ കൂട്ടില്ലാത്ത ജീവിതം എന്തോ വലിയ കുഴപ്പമാണെന്ന ധാരണ നമ്മൾ കൂടുതൽ പേരും പുലർത്തുന്നു. സ്മാർട്ടായ ആളുകളെയാണ് നമുക്ക് ഇഷ്ടം. ഉൾവലിഞ്ഞ പ്രകൃതക്കാരെ നമ്മൾ അധികം ശ്രദ്ധിക്കാറില്ല. അവർക്ക് അവരുടെ ലോകം, നമുക്ക് നമ്മുടെ  എന്ന മട്ടിൽ കൈയ്യൊഴിയുന്നു. "ഒന്നും മിണ്ടാനില്ലാത്തവരോട് എന്ത് പറയാനാണ്? അങ്ങനെയുള്ളവരെ നമ്മുടെ കളിചിരികളിൽ എങ്ങനെ  കൂട്ടും?" ഇങ്ങനെയൊക്കെയാണ് ചിന്തിക്കുക. നമ്മുടെ ചുറ്റും കൂടിനിൽക്കുന്നവരോട് സംസാരിക്കാൻ തന്നെ മതിയായ സമയം കിട്ടുന്നില്ല. പിന്നെ ഇവരെ എങ്ങനെ ശ്രദ്ധിക്കും?   ഫോട്ടോ: Pinterest ഇടയ്ക്കൊക്കെ ഇവരോട് സംസാരിക്കുമ്പോൾ "എല്ലാവരോടും സോഷ്യൽ ആയാലെന്താ" എന്ന ചോദ്യം കൂടുതൽ പേരും ചോദിക്കുമെന്ന് സംശയം കൂടാതെ പറയാം. ഇപ്പോഴത്തെ അവരുടെ രീതികളിൽ അസ്വാഭാവികമായ എന്തോ ഉണ്ടെന്ന ഒരു തോന്നലിൽ നമ്മൾ പറയുന്നതാവാം. അവരെ 'സംസാരിച്ചു നേരേയാക്കാൻ' ശ്രമിക്കുന്നതാവാം. പക്ഷെ, അവരെ മനസ്സിലാക്കാൻ പോവാതെ, നമ്മളായി തന്നെ നിന്നുകൊണ്ട്, അഥവാ നമ്മുടെ മാത്രം വീക്ഷണകോണിൽ കാര്യ...

Her Story!

Image
Let us put this straight and clear. This is a continuous chain. Some of our loved ones may have fallen in it. They were targeted, hunted down by vicious men, to 'satisfy' their sexual hunger. It matters too little whether we feel sad or sympathetic for what they have gone through. Because we can't erase their memories. But we can be a supportive force to them. That is the sole motivation to write on this topic. To initiate a discussion and to remind you about those that you know.  First act   Let's call her Sheeba. She lost her mom at an early age. Her dad was irresponsible. She had no one to look up to at her home. She was attending tuition classes. She hoped to score good marks in her difficult subject. But what happened to her was a nightmare. We hope no one will have to go through her pain.  The tutor, a 'respectable man' gained control over her body. She was helpless and weak. A depressed girl with no one to support, she couldn't call out for help. She ...

എഴുത്തിൻ്റെ വഴികൾ

Image

Devika's suicide and Kerala's digital divide

Image
On June 4, the most literate State in India - Kerala, became one of the first in the world to adopt an online schooling system for the new academic year. Around 40 lakh students listened attentively to the classes telecasted on State-owned KITE-Victers channel. The government received widespread appreciation for resuming educational activities amid COVID-19 pandemic in a safe manner. On the same day, Devika, a 14-year-old girl from Valanchery, Malappuram, reportedly set herself ablaze over the pain of not able to attend the online classes. Her father, a daily wage labourer could not afford to buy a smartphone nor repair the TV- two essential mediums to make learning happen.  This is not just Devika's story. According to reports by the State government-appointed committee, around 2.5 lakh children in Kerala have no access to smartphones or TV. The government while announcing the 'Project First Bell' maintained that it is used as a trial basis in the initial week and promised...

ജൂൺ 1: പ്രവേശനോത്സവം

Image
ജൂൺ മാസത്തെ ആദ്യ തിങ്കളാഴ്ച നമ്മുടെയെല്ലാം ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭവത്തിൻ്റെ ഓർമ്മദിവസമാണ്. അന്നാണ് ആദ്യമായി നമ്മൾ സ്‌കൂളിൽ പോകുന്നത്. പുത്തൻ വസ്ത്രവും, പുതിയ ബാഗും, കുടയും, ചെരിപ്പുമിട്ട് നടക്കാൻ കിട്ടുന്ന അവസരമല്ലേ! ആദ്യദിനം വലിയ കരച്ചിൽ ഇല്ലാതെ പോയെന്നാണ് വിദൂരമായ ഓർമ്മ.  അന്നേദിവസം സ്‌കൂളുകളിൽ ഒരുത്സവമാണ്. നമ്മളെ സ്വാഗതം ചെയ്യാൻ അസംബ്ലി വിളിച്ചുചേർക്കും. ടീച്ചർമാർ/ സാറന്മാർ ഞങ്ങളോട് തമാശകൾ പറയും, അൽപ്പം ഉപദേശിക്കും. പിന്നെ എല്ലാവർക്കും മിട്ടായി വിതരണം ചെയ്യും.  ഉച്ചയോടെ സ്‌കൂൾ കഴിഞ്ഞു വീട്ടിലെത്താം. ആദ്യദിനം തന്നെ നമ്മൾ കൂട്ടുകാരെ കണ്ടെത്തിയിരിക്കും. അടുത്ത ദിവസം എന്ത് കളിക്കണം എന്നെല്ലാം പ്ലാൻ ചെയ്തുകഴിഞ്ഞിട്ടാണ് വീട്ടിൽ പോയിരുന്നത്. സ്‌കൂൾ പഠനത്തിന് മുൻപ് ആശാൻകളരി എന്ന 'വീട്ടിലെ സ്‌കൂളിൽ' ഒന്ന്-രണ്ടു കൊല്ലം പോയിരുന്നു. ലീലാമണി സാറും, ലീലസാറുമാണ് ആദ്യാക്ഷരങ്ങൾ പറഞ്ഞുതന്നത്. വൈകുന്നേരമായാൽ പടിഞ്ഞാറ് നിന്നും കാറ്റ് വീശും. പറമ്പിൽ തറപ്പായയിട്ട് ബഹളം വെയ്ക്കാതെ കളിച്ചുകൊള്ളാൻ സമ്മതിക്കും. കള്ളനും പോലീസും, സാറ്റ്, കുട്ടീം കോളും, കഞ്ഞി കറി , കുളം കര - ആകെമൊത്തം കളി...

When you make 'fun' of someone

Image
We have been there, we have done that! Because it gave us a sadistic pleasure. Many of us thought it was pure fun. But when it came to us, realised it was not to be.  Insults are part and parcel of our upbringing. We are treated with strong words and pathetic reactions when we don't do things correctly. "You are like a ___. You don't know anything." Many of us may have heard this in childhood. Instead of showing the way, we too often mock/criticise children and sometimes it hurts them.  We feel that it can make the kid do things better in future. Is that so? The problem here is that what a child anticipates is different - empathy. The grownups in the rush to get the task done often tend to forget that this is just a child. They are not likely to do everything correctly. Mistreatment begins at home and we are conditioned to it.  I too am made fun of many things. My accent, shape, walk, gestures, words, actions, reactions, behaviour are mocked by strangers and peers. I ...