Posts

റഹ്മാനിയ

Image
ഉയരങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും എളിമ വിടാതെ സൂക്ഷിക്കുന്ന, ഓരോ ചുവടുവെയ്പ്പിലും നമ്മളെ അത്ഭുതപ്പെടുത്തുന്ന ചില മനുഷ്യരുണ്ട്. എ ആർ റഹ്‌മാൻ എന്ന സംഗീതജ്ഞൻ കൈവെയ്ക്കാത്ത മേഖലകൾ ഇല്ല എന്നുതന്നെ പറയാം. മൂന്ന് പതിറ്റാണ്ട് കാലമായി തുടർന്നുപോകുന്ന സിനിമാസംഗീതജീവിതത്തിൽ  അദ്ദേഹത്തിനെത്തേടി ദേശീയ/രാജ്യാന്തര അംഗീകാരങ്ങൾ പലതും വന്നു. അവയെ സ്നേഹത്തോടെ സ്വീകരിച്ചശേഷം റഹ്‌മാൻ തൻ്റെ പ്രിയപ്പെട്ട തൊഴിൽ തുടർന്നുകൊണ്ടിരുന്നു. നേട്ടങ്ങളിൽ മതിമറക്കുന്ന റഹ്‌മാനെ ഒരിക്കലും കാണാൻ കഴിയില്ല.  സ്വതവേ മിതഭാഷിയായ ഒരു വ്യക്തിയാണ് അദ്ദേഹം. പ്രശസ്ത interviewer കരൺ താപ്പർ ഒരിക്കൽ പറഞ്ഞു "റഹ്‌മാനെ  ഇന്റർവ്യൂ ചെയ്യാനാണ് ഏറ്റവും പ്രയാസം. ഒരു മൂളലിനപ്പുറം പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടാറില്ല. ധാരാളം റീടേക്കുകൾ പോകേണ്ടിവന്നിട്ടുണ്ട്. എൻ്റെ ചോദ്യങ്ങൾക്ക് അദ്ദേഹം എന്തുത്തരമാണ് നൽകിയത് എന്ന് മനസിലാകാതെ ഇരുന്നിട്ടുണ്ട്." പൊതുവെ പറഞ്ഞാൽ ബഹിർമുഖരുടെ ലോകമാണ് മീഡിയ, എന്റർറ്റെയിന്മെന്റ് വ്യവസായങ്ങൾ. പുതിയ ബന്ധങ്ങൾ  സ്ഥാപിക്കുന്നവരുടെ, തൻ്റെ നേട്ടങ്ങൾ ഇരട്ടിയായി അവതരിപ്പിക്കുന്നവരുടെ ഒരു പ്രപഞ...

Gandhi: The man and the mahatma

Image
Even when you are told to respect people as flawless, history gives us opportunities to reflect on that person and reinstate a proven fact - no individual is complete.  We are taught to respect Gandhi right from childhood days. I too grew up as a kid, listening to the stories of him during my school days. There is a Malayalam poem 'Ente Gurunathan' aka My Guru by Vallathol Narayana Menon about why he admires Gandhi. In my teenage days, I read Gandhi's autobiography. I was moved by his simplicity in life. Wearing a loincloth, travelling in third class compartments and the idea that he will move up if poor people in the country can do so was an eye-opener. Later I realised that Congress party, in fact, had to spend a lot of money to keep Gandhi's simplicity intact. Most of the train tickets will be booked by the party workers since there were death threats to Gandhi. The goat milk that Gandhi consumes daily is not available in all parts of the country. Sometimes, they hav...

കഥകളുടെ സുൽത്താൻ

Image
മലയാളം അനായാസം എഴുതാൻ എന്ത് ചെയ്യണമെന്ന് ആലോചിച്ചിട്ടുണ്ടോ? ബഷീറിനെ വായിക്കൂ എന്നാണ് ഉത്തരം. വായിക്കുന്നയാൾക്ക് മനസ്സിലാവുന്നതാണ് നല്ല രചനയുടെ ലക്ഷണമെങ്കിൽ അദ്ദേഹം എഴുത്തിൻ്റെ  ഒരു സർവകലാശാലയാണ്. എങ്ങനെയാണ് ബഷീർ എഴുതിയിരുന്നത് എന്നറിയാമോ? ചുറ്റുമുള്ളതിനെ നിരീക്ഷിച്ച്, അതിൽ നിന്ന് ജീവനുള്ള കഥാപാത്രങ്ങളെ കണ്ടെത്തുന്നു. അദ്ദേഹത്തിൻ്റെ പല രചനകൾക്കും കാല-ദേശ ഭേദം മറികടക്കാൻ കഴിയുന്നെങ്കിൽ അതിന് കാരണം അവ മനുഷ്യനോട് ചേർന്ന് നിൽക്കുന്നു എന്നത് കൊണ്ടാണ്. ഹാസ്യം, ട്രാജഡി, അനുഭവം, രാഷ്ട്രീയം, പ്രണയം - അദ്ദേഹം സാഹിത്യത്തിൽ കൈ വെച്ച മേഖലകളിൽ എല്ലാം മലയാളിക്ക് ഓർക്കാൻ ഒരു വിശേഷപ്പെട്ട വായനാനുഭവം സമ്മാനിച്ചു.         എങ്ങനെയാണ് ബഷീർ എഴുതുന്നത് എന്നറിയുമോ? ഒരു കഥയുടെ രൂപം മനസ്സിൽ കിട്ടിയാൽ ഒന്ന്/രണ്ട് ദിവസം അതിനെ അവിടെത്തന്നെ വളരാൻ അനുവദിക്കും. പിന്നെയാണ് കടലാസ്സിൽ പകർത്തുന്നത്. ആദ്യ ഡ്രാഫ്റ്റ് വായിച്ച ശേഷം കുറെ തിരുത്തലുകൾ നടത്തും. വലിച്ചുനീട്ടലുകളോ, ആവശ്യത്തിൽ അധികം വർണനകളോ കൊടുക്കില്ല. കഥയിൽ ആവശ്യമില്ലാതെ ഒരു വാക്ക് പോലും ഉണ്ടാകരുതെന്ന് അദ്ദേഹത്തിന് ...

Life of a print journo!

Image
Not everyone has the luxury to visit an office at any time, ask questions, make people talk and to represent them. Journalism is one profession that lets you do all these tasks. The life of a journalist is nothing short of an adventure. They meet people, ask questions, identify the angle for the story, filter what is required and come up with the news piece that we consume daily.  Journalism is literature in a hurry. Apart from the content, the pace with which you deliver also matters to the organisation. A journalist needs to have an eye for detail. The events you attend, people you meet, things you see can possibly get your story. The point is to observe well.  Striking the balance This is a busy job and you don't know what could happen in the next day. You may have to say no to family functions, meetings with friends and other social activities in your early days. Once you are experienced, it is all about how you prioritise and find a balance. There can be good and bad...

കേരളത്തിലെ ആദ്യ വനിതാ പത്രപ്രവർത്തക

Image
മാധ്യമവിദ്യാർഥികളോടാണ് ഈ ചോദ്യം. ആരാണ് കേരളത്തിലെ ആദ്യ വനിതാ പത്രപ്രവർത്തക? കഴിഞ്ഞ ദിവസം അന്തരിച്ച മൂവാറ്റുപുഴ സ്വദേശി അമ്മിണി ശിവറാം എന്ന പേര് അധികമാരും അറിയാൻ ഇടയില്ല. പത്രങ്ങൾ പോലും ആ മരണം വലിയ വാർത്തയാക്കിയില്ല.  അമ്മിണി ശിവറാം, ഭർത്താവ് ശിവറാം.    ചരമക്കോളത്തിൽ അമ്മിണിയുടെ മരണം റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ് - "ഫ്രീ പ്രസ് ജേർണലിൽ പ്രവർത്തിച്ച, ഇന്ത്യൻ എക്സ്പ്രസ് മുൻ അഹമ്മദാബാദ് എഡിറ്റർ ___ ഭാര്യയാണ് അമ്മിണി." ഈയടുത്ത് എക്കണോമിക്സ് നോബൽ സമ്മാനം അഭിജിത് ബാനർജിയും, ഭാര്യ എസ്തറും പങ്കിട്ടപ്പോൾ, എസ്തറിനെ അഭിജിത്തിൻ്റെ നിഴലിൽ നിർത്തിയുള്ള റിപ്പോർട്ടിങ് ഓർക്കുക. സ്ത്രീകളുടെ നേട്ടങ്ങൾ പുരുഷൻ്റെ തണലിൽ മതിയെന്ന വിധത്തിൽ വാർത്തകൾ കൈകാര്യം ചെയ്യുന്നത് തിരുത്തപ്പെടേണ്ട പ്രവണതയാണ്.   അമ്മിണി മരിച്ചു രണ്ട് നാൾ കഴിഞ്ഞപ്പോൾ ഇതേ പത്രങ്ങളിൽ അനുശോചനക്കുറിപ്പുകൾ വന്നു. ന്യൂസ് റൂമിൽ ഇന്ന് സ്ത്രീപ്രാതിനിധ്യം വർധിക്കാൻ കാരണം ആദ്യനാളുകളിൽ ഈ തൊഴിൽ ചെയ്ത അമ്മിണിയും, ലീല മേനോനും പോലുള്ള വ്യക്തികളും, അവർ നാടിന് നൽകിയ സംഭവനകളുമാണ്. ഇതിലും ഉചിതമായ ഒരു യാത്രയയപ്പ് അവർ അർഹിച്ചിരുന്നു ...

Priyanka singing from soul

Image
Photo: Facebook  When she sings, we see an infectious smile glowing on her face. It soon transcends to the audience as well. What makes Priyanka NK, a softly-spoken 23-year-old from Chennai, a special talent? She is the one who sings with emotion and passion. The easiness with which she sings makes us melt into the song. Priyanka's rendition of Chinna Chinna Vaanakkuyil, a timeless classic from Mounaragam  is one such special song. It goes without saying that wherever Priyanka goes, the audience wants her to sing this first.  Born to Kanchana and Nallathampi, little Priyanka learned the nuances from her parents before learning classical music. The young Chennai singer rose to fame after reaching the semifinal of Super Singer Junior before winning the Vijay TV Favourite Female Singer in 2017. Since then, she collaborated with big names including AR Rahman and Ilayaraja.  In a recent interview, Priyanka admitted that she isn't content with what she has at the moment....

കോൺവെന്റുകൾ മരണമണി മുഴക്കുമ്പോൾ

Image
ക്രെഡിറ്റ്: ന്യൂയോർക്ക് ടൈംസ്  കന്യാസ്ത്രീയാകാൻ പഠിക്കുന്നവർക്കറിയാം.. വളരെ കഷ്ടപ്പാടുകളും, മനോവിഷമവും നേരിടുന്ന ഒരു ജീവിതരീതിയാണ് അവർ സ്വീകരിക്കുന്നത്. വീട്ടുകാരുടെ നേർച്ച മൂലമോ, സ്വന്തം ഇഷ്ടപ്രകാരമോ അവർ ഈ പാത തിരഞ്ഞെടുക്കുന്നു. സന്യസ്ത വിദ്യാഭ്യാസം നടത്തുന്നവർ കുടുംബവുമായി അകന്നു നിൽക്കണം. അവരുടെ വീട് കോൺവെന്റും, പ്രാർത്ഥനാലയങ്ങളുമാണ്. അവരുടെ രക്ഷകർത്താക്കൾ സിസ്റ്റർമാരും, വൈദികരുമാണ്. സാമൂഹികസേവനമാണ് അവരുടെ ആരാധന. ഇങ്ങനെ നിസ്വാർത്ഥമായി സേവനമനുഷ്ഠിക്കുന്ന നിരവധി ആളുകളെ നമുക്ക് പരിചയമുണ്ട്. പല കന്യാസ്ത്രീ മഠങ്ങളും പ്രശംസനീയമായ സേവനം അനുഷ്ടിക്കുന്നുമുണ്ട്. എന്നാൽ, 'കർത്താവിൻ്റെ  മണവാട്ടികൾ' എല്ലാ ദുരിതങ്ങളും സഹിച്ചു കഴിയേണ്ടവർ ആണോ? ചില വ്യക്തിവിദ്വേഷങ്ങളുടെ പേരിൽ ഇവർക്കെതിരെ പ്രതികാര മനോഭാവം പുലർത്തുന്ന സംഭവങ്ങൾ പലതുണ്ടായിട്ടുണ്ട്. പരാതിപ്പെട്ടാലും കാര്യമായി ഫലമില്ലാത്ത അവസ്ഥ! സഹായിക്കാൻ ആളില്ലാതെ  വന്നാൽ അവർക്ക് എത്ര ദൂരം നടക്കാൻ കഴിയും?   തിരുവല്ലയിലെ മരണം   തിരുവല്ലയിലെ പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ ദിവ്യ പി ജോ...