Posts

Showing posts with the label 'Creative writing/Storytelling'

എഴുത്തിനെ സ്നേഹിച്ച ഒരാൾ

Image
മലയാളത്തിൽ എന്തെങ്കിലും കുത്തികുറിച്ചിട്ട് മൂന്ന് വർഷമായി! ബ്ലോഗിന്റെ കാര്യമാണ് പറഞ്ഞത്. ദുൽഖർ സൽമാൻ മലയാളത്തിൽ അവസാനമായി നായകനായ കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്‌തിട്ടും മൂന്ന് കൊല്ലം കഴിഞ്ഞു.  എന്നാൽ രണ്ട് വ്യത്യാസങ്ങൾ ഉണ്ട്. 1) ദുൽഖറിന്റെ പുതിയ മലയാള സിനിമ അയാം ഗെയിം റിലീസ് ആവാൻ പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. 2). എന്റെ കുറിപ്പ് വായിക്കാൻ രണ്ടാമതൊരാൾ ആഗ്രഹിക്കുന്നുണ്ടാവില്ല. ബ്ലോഗിൽ എഴുതുന്നവ ഇൻസ്റാഗ്രാമിലോ ഫേസ്ബുക്കിലോ വാട്സാപ്പിലോ സ്റ്റാറ്റസ് ആയി ചേർക്കാത്തത് മൂലം അവ ഇറങ്ങുന്നത് ആരും അറിയാറുമില്ല.    2023 മുതൽ 2026 വരെ അഞ്ച് ഇംഗ്ലീഷ് പോസ്റ്റുകൾ എഴുതി. ഇതിന് മുൻപ് കോവിഡ് കാലത്ത് ദിവസം രണ്ട് ബ്ലോഗ്പോസ്റ്റുകൾ ഫോൺ കീപാഡ് ഉപയോഗിച്ച് എഴുതി. അന്ന് ദിവസവും ഡയറി എഴുതിയിരുന്നു. അന്നത്തെ  എന്റെ ഭാഷയ്ക്ക് ശുദ്ധി ഉണ്ടായിരുന്നു. പിന്നീട്, "വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്" എന്ന വിധേന എന്റെ ഭാഷ  മലിനപ്പെട്ടെന്ന് എന്റെയുള്ളിലെ വിമർശകൻ പറയുന്നു.   എഴുതാൻ വിഷയം കണ്ടെത്തുന്നത് കുഴപ്പിക്കുന്ന സമസ്യയല്ല. പക്ഷെ, എഴുതി ഫലിപ്പിക്കാൻ കഴിവും ക്ഷമയും വേണം. ഒറ്റയെഴുത്തിൽ ആൾക്കാരെ...

Fired

Image
Chapter 1 July 4, 2022, 3 pm “Jithin, there's a call for you from HR,” informed Ramesh ettan, our team lead. I went over to him. He told me to meet HR in person and to bring my office ID. I wasn’t sure about the purpose of the meeting. I was already serving my notice period. My work performance had been unsatisfactory, and I wanted to quit on my own terms. The job was no longer enjoyable. Moreover, I wasn’t working on things that interested me. As a sports lover, I found no joy in covering national news, crime, and politics for the website. On paper, I had many boxes ticked: a good job, a decent salary, and a well-known company. But inside, I was bleeding every single day. I was counting down the days until I could leave. My colleagues didn’t care much about me as I was an introvert and not part of any social circles. My depressed mentality and their judgmental attitudes made it hard for us to have any relationship at all. I thought about all this as I rode the elevator to HR. A we...

A Letter To Editor

Image
  “ Go to sleep, Leave while I am still nice to you ,” messaged the 21-year-old brutally honest editor. I obliged her words. I always do when editors instruct me. It is part and primarily because I was an editor for around 3 years. So I know how they think and I feel why they say things. Naturally, it is more of an easy task to say yes and move on. But this time, I didn’t.  I dropped another topic on the think tank. She chased me - “You will die at my hands," she reacted on PM (Personal Message). I responded with a paragraph. What exactly is going on here? Is he nuts? A normal reader might be wondering by now. I need to make it clear! So that the reader gains an insight into the incident. I also want to handover an official apology for the varying first and third-person narrative that would ruin this word of emotions. I logged out from work at 6 pm. But did I? God knows the truth. Because I answered question after question during intermittent hours. I did that because it is ...

ഇഷ് ഡാങ്കെ ഇന്നെൻ സിയാ!

Image
  "പണ്ടാരാണ്ടോ ചവച്ചുകൂട്ടിയ കഥയുടെ കഷ്ണങ്ങൾ  വാരിക്കൂട്ടി കഥ പറയുന്നൊരു കാഥികനാണ് ഞാൻ" എന്തെങ്കിലുമൊക്കെ മനസ്സ് തുറന്ന് എഴുതിയിട്ട് മാസങ്ങളായി. അക്ഷരങ്ങളിൽ യാന്ത്രികത കടന്നുകൂടിയപോലെ തോന്നിയപ്പോൾ എഴുത്തിന് അവധി കൊടുത്തു. ചുമ്മാ നൂല് പോയ പട്ടം പോലെ അലസസുന്ദരമായി സഞ്ചരിക്കാൻ സുഖമാണ്. ഭാരങ്ങളോ ഭാണ്ഡങ്ങളോ കെട്ടുപാടുകളോ അലട്ടാതെ ചുമ്മാ അങ് പറന്നുപോവാൻ സായിപ്പിന്റെ ഭാഷ കടമെടുത്താൽ  "ത്രില്ലാണ് ".  തമാശയല്ലാത്ത സത്യം എന്തെന്നാൽ എഴുത്തിന്റെ കാമ്പും കലർപ്പും എത്രമേൽ നന്നാക്കിയെടുക്കാമോ അത്രമേൽ സുന്ദരമാക്കിയെടുക്കാൻ കിണഞ്ഞുപരിശ്രമിക്കുന്ന ഒരാളാണ് ഈ കുറിപ്പിന്റെ പിന്നാലെ പായുന്ന ആൾ. ആ ളുകളെ മ ടു പ്പിക്കാതെ, ആദ്യവരി മുതൽ അവസാനവാചകം വരെ ഒപ്പം നടത്തിയാലാണ് രസച്ചരട് മുറിക്കാതെ ചി ന്തയെ നീതീകരിക്കാൻ ആവുക. ഏതെങ്കിലും വരികളിൽ ഉടക്കി നിന്നാൽ എഴുത്തിന്റെ ഒഴുക്കിനെ ബാധിക്കും.  ഇനി എഴുതാനിരിക്കുന്ന വാക്കുകളാണ് ഇതിലും മെച്ചപ്പെടുത്താവുന്നത് എന്ന വിശ്വാസഗതി കൂടെ കൂട്ടുന്നയാളാണ് ഇതെഴുതുന്നത്. പഴയ കുറിപ്പുകൾ ഇടയ്ക്കിടെ വീണ്ടും വീണ്ടും വായിച്ചു വെട്ടിതിരുത്തുക ചെയ്യാറുണ്ട്. പബ്ലിഷ...

Bookish kid's encounter with a bookworm

Image
My first interaction with English books came in the form of a translation series in my childhood years. It came to my notice through the dear intervention of my dad. I owe him a lot in life. He is one of the first persons who noticed my interest in literature. It led him to save a part of his salary to buy me books and magazines. Some of our weekend conversations followed this pattern. 'Da, I have something for you. Have a look at it.' 'What's there? I can see a cover, acha (father).' 'Why don't you open it? There is something in it.' (Winks) 'A book, again..That's nice of you! I am happy you bought it.' 'He glances at me again and enters his room to change his clothes. We are a middle class family and sometimes, books were a luxury in those early years. But family never denied me from buying books. I also kept a close eye on not buying costly ones.  We are not a family of avid readers.We only read occasionally.  Dad was my best supporter...

എഴുത്തിലെ തിരുത്ത്, തിരുത്തിലെ തുടിപ്പ്

Image
വായനക്കാർക്ക് ആസ്വദിക്കാൻ സാധിക്കണമെന്ന നിർബന്ധബുദ്ധിയോടെയാണ് എഴുതാൻ തുടങ്ങുന്നത്. കുറിപ്പുകൾ തയ്യാറായാൽ  ആലോചനയുടെ ഭണ്ടാരവും തുറക്കുന്നു. എഴുത്ത് നന്നായോ? എവിടെയാണ് പിഴവ് പറ്റിയത്? എല്ലാ കാര്യങ്ങളും വിശദീകരിച്ചോ? ചോദ്യങ്ങളുടെ പെരുമഴ അവസാനിക്കാതെ പെയ്യുന്നു.  ഉള്ളിൽ ഒരു കുഴി കുഴിച്ചിട്ട്  ജീവിതപ്പാച്ചിലിനിടയിൽ എപ്പോഴെങ്കിലും ഉത്തരം തേടാമെന്ന് കരുതുന്നു.  എഴുതാനെടുത്ത പല വിഷയങ്ങളോടും നീതിപുലർത്താൻ സാധിക്കാത്തതിന്റെ വ്യസനം നമ്മളെ  കൊളുത്തിവലിക്കും. ചില കുറിപ്പുകൾ പിന്നെയും ഉടച്ചുവാർക്കാൻ തുടങ്ങും. ചിലപ്പോഴൊക്കെ എത്ര എഴുതിയാലും ശരിയാകുന്നില്ലെന്ന് മനസ്സ് പറയും.നമ്മൾ നിരാശ വെടിഞ്ഞു  ക്ഷമയോടെ നിലകൊള്ളുന്നതാണ് നല്ലെഴുത്തിലേക്ക് നയിക്കുന്നത്.   എണ്ണമില്ലാത്തത്ര നേരം രാകിമിനുക്കിയാലാണ് ഒരു കുറിപ്പിന് വായനാക്ഷമത ലഭിക്കുക. പലകുറി പലവരി വെട്ടിത്തിരുത്തി  പലയാവർത്തി വായിച്ചു അവയ്ക്ക് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ നല്ലത്. അത് ചെയ്യാൻ നമുക്ക് നമ്മൾ തന്നെയാണ് ഉള്ളത്. എഴുത്തുകാരുടെ ഏകാന്തത വളരെയേറെ എഴുതപ്പെട്ട വിഷയങ്ങളിൽ ഒന്നാണല്ലോ....

Let's keep writing, let's keep trying...

Image
When I was in college, I had an image in my mind about a person who possessed a dreamy state of living. Something that we classify as Utopians! The idea of such a character existed in one corner of the mind as I looked around to find if someone in my wild dreams exists in real. It was more of a pleasure activity as I intended to form a good rapport with that person. It might be tough to believe that it took me almost three years to find someone I was searching for, but it happened for our good. Before her arrival, I spent time with equally shining people, but only she had what I wanted, for which she is a special memory. We indeed met by chance, but we become friends by choice. Her chirpy chatters, flowery laughs, and our walks are some of my favorite memories. I liked her for many reasons but what I loved was her beautiful talent in writing. There was clarity, imagination, empathy, and insight in her words. As we got closer, she openly told me about her big dreams and deep desires, an...